പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പതിനഞ്ച് ശതമാനം വരെ പലിശ വാക്ദാനം ചെയ്താണ് നിക്ഷേപകരിൽ നിന്നു പണം സ്വീകരിച്ചിരുന്നത്.
മാർച്ച് മുതൽ പലിശ മുടങ്ങിയതോടെ ഇടപാടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സാവകാശം കിട്ടിയാല്‍ എല്ലാവരുടേയും പണം തിരികെ നല്‍കുമെന്ന് സജി സാം പറഞ്ഞു