തൻ്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ. സുധാകരൻ പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
സുധാകരൻ പലരെയും കൊന്നു പണമുണ്ടാക്കി. ഇതൊന്നും ഞങ്ങളാരും പറഞ്ഞതല്ല.
രാഷ്ട്രീയത്തിൽ എത്തിയത് പണമുണ്ടാക്കാനാണ് . വിദേശ കറൻസി ഇടപാടുണ്ട്. സുധാകരൻ്റെ വിശ്വസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും മുഖ്യമന്ത്രി.
കോളേജിൽ വെച്ച് തന്നെ ചവുട്ടണമെന്നായിരുന്നു സുധാകരൻ്റെ ആഗ്രഹം. അർദ്ധനഗ്നനാക്കി സുധാകരനെ കോളേജ് കാമ്പസിലൂടെ വിദ്യാർത്ഥികൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.