അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. താൻ അർബുദ രോഗിയാണന്ന് ഫാ.കോട്ടൂരും, രോഗികളായ മാതാപിതാക്കൾക്ക് ആശ്രയം താൻ മാത്രമേ ഉള്ളൂ എന്നും ശിക്ഷ ഒഴിവാക്കണമെന്നും സി.സെഫിയും കോടതിയെ അറിയിച്ചു എങ്കിലും കോടതി ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.