പത്ത് ദിവസത്തിനകം നാടു വിട്ടി ല്ലെങ്കിൽ കുടുംബത്തോടെ വകവരുത്തും എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.
സംഭവത്തിൽ തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി.
സംഭവത്തിന് പിന്നിൽ ടി. പി വധക്കേസ് പ്രതികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഗൗരവമായ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരനും ആവശ്യപ്പെട്ടു.